കൊലപാതകം: 30 ലക്ഷം രൂപ നൽകിയതായി നടൻ ദർശന്‍റെ കുറ്റസമ്മതം
കൊലപാതകം: 30 ലക്ഷം രൂപ നൽകിയതായി നടൻ ദർശന്‍റെ കുറ്റസമ്മതം
Thursday, June 20, 2024 2:37 AM IST
ബംഗളൂരു: കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപക്കെതിരേ ശക്തമായ തെളിവുകൾ തേടി അന്വേഷണസംഘം.

ദർശനും സംഘവും കൊലപ്പെടുത്തിയ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയുടെ മൃതദേഹം നീക്കുന്നതിന് പ്രദോഷ് എന്ന സഹായിക്ക് 30 ലക്ഷം രൂപ നൽകിയെന്നു നടൻ സമ്മതിച്ചുവെന്നാണു പോലീസ് ഭാഷ്യം.

തന്‍റെ പേര് ഒരുഘട്ടത്തിലും പുറത്തുവിടരുതെന്ന കർശന നിർദേശത്തോടെയാണ് പണം കൈമാറിയത്. പ്രദോഷിന്‍റെ വസതയിൽനിന്ന് ഈ പണം കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.

ഇതിനുപിന്നാലെ അന്വേഷണം നടന്‍റെ ആരാധക സംഘങ്ങളിലേക്കും വ്യാപിപ്പിക്കാൻ പോലീസ് തരുമാനിച്ചു. രേണുകസ്വാമിയെ ചിത്രദുർഗയിൽനിന്ന് നടന്‍റെ ആരാധകസംഘമാണ് ബംഗളൂരുവിലെത്തിച്ചതെന്നു പോലീസ് സംശയിക്കുന്നു. ചിത്രദുർഗയിലെ ദർശൻ ഫാൻ ക്ലബ് കൺവീനർ രാഘവേന്ദ്ര എന്ന രഘുവിനെയും സംഘത്തെയും പിടികൂടാനുള്ള ശ്രമത്തിലാണു പോലീസ്.

വിവിധ ജില്ലകളിൽ നടന്‍റെ ആരാധകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വൻതോതിൽ സാന്പത്തികസഹായം ഇവർക്കു നൽകിയിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇതും പോലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ നടന്‍റെ മാനേജർ ശ്രീധറെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദർശന്‍റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ കുറിപ്പ് കണ്ടെത്തിയതായി പോലസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.