അനവധി എസ്ഡിഎഫ് നേതാക്കളും പ്രവർത്തകരും സിക്കിമിൽനിന്നു പലായനം ചെയ്തു
അനവധി എസ്ഡിഎഫ് നേതാക്കളും പ്രവർത്തകരും സിക്കിമിൽനിന്നു പലായനം ചെയ്തു
Tuesday, June 4, 2024 2:09 AM IST
ഗാംഗ്ടോക്ക്: കനത്ത തോൽവിയെത്തുടർന്ന് ആക്രമണം ഭയന്ന് നിരവധി എസ്ഡിഎഫ് നേതാക്കളും പ്രവർത്തകരും സിക്കിം വിട്ടു. സിക്കിം വിട്ടുപോകരുതെന്ന് എസ്ഡിഎഫ് നേതാക്കളോടും പ്രവർത്തകരോടും ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം) ആവശ്യപ്പെട്ടു. എല്ലാവർക്കും സുരക്ഷയൊരുക്കുമെന്ന് എസ്കെഎം വക്താവ് ജേക്കബ് ഖാലിംഗ് അറിയിച്ചു.

സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 32ൽ 31 സീറ്റും നേടിയത് എസ്കെഎം ആയിരുന്നു. 25 വർഷം തുടർച്ചയായി സിക്കിം ഭരിച്ച എസ്ഡിഎഫിന് വെറും ഒരു സീറ്റാണു കിട്ടിയത്.

കനത്ത പരാജയത്തിൽ ആത്മവീര്യം നഷ്ടമായ എസ്ഡിഎഫ് നേതാക്കളും പ്രവർത്തകരും സിക്കിമിൽനിന്ന് പലായനം ചെയ്യുകയാണെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് എസ്കെഎം നേതൃത്വം ഇടപെട്ടത്.

സിക്കിം വിട്ട എസ്ഡിഎഫ് നേതാക്കളോടും പ്രവർത്തകരോടും മടങ്ങിയെത്താൻ എസ്കെഎം നേതൃത്വം അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.