തെരഞ്ഞെടുപ്പു കമ്മീഷനെ വീണ്ടും സന്ദർശിച്ച് ഇന്ത്യ സഖ്യം നേതാക്കൾ
തെരഞ്ഞെടുപ്പു കമ്മീഷനെ  വീണ്ടും സന്ദർശിച്ച് ഇന്ത്യ സഖ്യം നേതാക്കൾ
Monday, June 3, 2024 3:59 AM IST
ന്യൂഡൽ‌ഹി: സുതാര്യത ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പൂർണമായും നടപ്പാക്കി വോട്ടെണ്ണൽ നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നേതാക്കൾ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടു. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണുന്ന രീതി തുടരണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്പാകെ ഉന്നയിച്ചത്.

പൊതുതെരഞ്ഞെടുപ്പു വേളയിൽ ഇതു മൂന്നാംതവണയാണ് പ്രതിപക്ഷനേതാക്കൾ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണണമെന്നാണു മാർഗനിർദേശങ്ങളിലുള്ളത്. ഇതു കർക്കശമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥരോടു നിർദേശിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണൽ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും നേതാക്കൾ പങ്കുവച്ചു. വോട്ടെണ്ണൽ നടപടികൾ പൂർണമായും ചിത്രീകരിക്കണം. കണ്‍ട്രോൾ യൂണിറ്റിലെ വോട്ടിംഗ് യന്ത്രത്തിലെ തീയതിയും സമയവും രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടതായി സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, സിപിഐ നേതാവ് ഡി. രാജ, ആം ആദ്മി നേതാവ് കൈലാസ് ഗെലോട്ട് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ശനിയാഴ്ച ചേർന്ന പ്രതിപക്ഷനേതാക്കളുടെ യോഗമാണ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ചത്. വോട്ടെണ്ണൽ സമയത്ത് സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും പാലിക്കേണ്ട മാർഗരേഖയും തയാറാക്കിയിരുന്നു.

തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് ബിജെപിയും

ന്യൂഡൽഹി: വോട്ടെണ്ണൽ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചതിനു പിന്നാലെ ബിജെപി പ്രതിനിധിസംഘവും കമ്മീഷനെ സന്ദർശിച്ചു.

രാജ്യത്തെ തെരഞ്ഞെടുപ്പുപ്രക്രിയയുടെ സമഗ്രതയെ പ്രതിപക്ഷം വിലകുറച്ചു കാണുന്നതിനെതിരേയാണു ബിജെപി നേതാക്കൾ പരാതിപ്പെട്ടത്. വോട്ടെടുപ്പ് ദിവസം അക്രമസംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷാനടപടികൾ കർശനമാക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പീയൂഷ് ഗോയൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളാണ് കമ്മീഷനെ സന്ദർശിച്ചത്.

രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയുടെ സമഗ്രതയെ കോൺഗ്രസും ഇന്ത്യ സഖ്യകക്ഷികളും ചില നിക്ഷിപ്ത സംഘടനകളും എൻജിഒകളും നിരന്തരം വിലകുറച്ചു കാണിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതെന്ന് പീയൂഷ് ഗോയൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.