എക്സിറ്റ് പോൾ പ്രവചനം തള്ളി കോൺഗ്രസ് നേതാക്കൾ
എക്സിറ്റ് പോൾ പ്രവചനം തള്ളി   കോൺഗ്രസ് നേതാക്കൾ
Monday, June 3, 2024 3:59 AM IST
ന്യൂഡൽഹി: ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ.

കർണാടക, മഹാരാഷ്‌ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മികച്ച വിജയം നേടുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്‍റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് നേതാക്കൾ അഭിപ്രായം അറിയിച്ചത്. പ്രധാന നേതാക്കൾ, പിസിസി അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്.

ആസാമിൽ കോൺഗ്രസ് കുറഞ്ഞത് ഏഴു സീറ്റെങ്കിലും നേടുമെന്ന് പിസിസി അധ്യക്ഷൻ ഭൂപേൻ ബോറ പറഞ്ഞു. പഞ്ചാബിൽ 7-9 സീറ്റിൽ കോൺഗ്രസ് ജയിക്കുമെന്ന് വിവിധ ഏജൻസികൾ പറഞ്ഞിട്ടുണ്ടെന്ന് പഞ്ചാബ് പ്രതിപക്ഷനേതാവ് പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു. “ഞങ്ങൾ ഒന്പതു സീറ്റുകളിൽ മുന്നിലാണ്. ഒരു സീറ്റിൽ എഎപി വിജയിക്കും. മൂന്നു സീറ്റിൽ ജയിക്കുക എൻഡിഎയുമായി ബന്ധമില്ലാത്തവരാണ്. പഞ്ചാബിൽ ഒരൊറ്റ സീറ്റു പോലും എൻഡിഎയ്ക്ക് ലഭിക്കില്ല”-ബജ്‌വ കൂട്ടിച്ചേർത്തു.

ഹിമാചൽപ്രദേശിൽ രണ്ടു സീറ്റിൽ കോൺഗ്രസ് വിജയിക്കുമെന്നും രണ്ടിടത്ത് കടുത്ത മത്സരമാണെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് മൂന്നിൽ രണ്ടു സീറ്റ് നേടുമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിഹാറിൽ കോൺഗ്രസ് 6-7 സീറ്റ് നേടുമെന്ന് പിസിസി അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു.

തെലുങ്കാനയിൽ കോൺഗ്രസ് കുറഞ്ഞത് പത്തു സീറ്റ് നേടുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി അവകാശപ്പെട്ടു. ബിഹാറിൽ കോൺഗ്രസ് ഒന്പതു സീറ്റിലാണു മത്സരിച്ചത്. നാന പഠോളെ (മഹാരാഷ്‌ട്ര), ഉദയ് ഭാൻ(ഹരിയാന), ഗോവിന്ദ് സിംഗ് ദോതസര(രാജസ്ഥാൻ), അജയ് റായ്(യുപി) എന്നീ പിസിസി അധ്യക്ഷന്മാരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണ് ഇവരും അഭിപ്രായപ്പെട്ടത്.

‘സൈക്കോളജിക്കൽ ഗെയിം’; എക്സിറ്റ് പോൾ പ്രവചനത്തിൽ പ്രതികരിച്ച് ജയ്റാം രമേശ്

ന്യൂഡൽഹി: ഇന്ത്യ മുന്നണി തോൽക്കുമെന്ന പ്രതീതി സൃഷ്‌ടിക്കാനുള്ള സൈക്കോളജിക്കൽ ഗെയിമാണ് കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്.

നാളെ അധികാരമൊഴിയുന്ന പ്രധാനമന്ത്രി ഗൂഢാലോചന നടത്തി എക്സിറ്റ് പോളുകൾ കൈകാര്യം ചെയ്തു. ഫലം പുറത്തുവരുന്പോൾ ഇതിൽ വ്യത്യാസമുണ്ടാകും. ഇന്ത്യ മുന്നണിക്ക് 295 സീറ്റിൽ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ 114 പരാതികൾ നൽകിയിട്ടുണ്ട്. ഇതിൽ 14 എണ്ണം പ്രധാനമന്ത്രി മോദിക്കെതിരേയാണ്. എന്നാൽ ഈ പരാതികളിലൊന്നും നടപടി ഉണ്ടായിട്ടില്ല-ജയ്റാം രമേശ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.