കൊച്ചി: ആഗോള ഭീകരവാദത്തിന്‍റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ സ്ഥിരീകരിച്ചത് ഗൗരവമുള്ളതാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.

ഭീകരവാദത്തിന്‍റെ താവളമായി കേരളത്തെ വിട്ടുകൊടുക്കാന്‍ അനുവദിക്കരുത്. നിരോധിത സംഘടനയുടെ കീഴിലുള്ള വിവിധ ട്രസ്റ്റുകളുടെയും ഉപസംഘടനകളുടെയും ലിസ്റ്റ് കേന്ദ്രസർക്കാർ ഇതിനോടകം പുറത്തുവിട്ടപ്പോൾ അതിന്‍റെ പേരുകളും താവളമാക്കിയ സ്ഥലങ്ങളുടെ വിവരണങ്ങളും അന്തർദേശീയ സാമ്പത്തിക ഇടപാടുകളും വെളിവായിട്ടുണ്ട്.


മനുഷ്യജീവനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന ഭീകരവാദത്തിനെതിരേ പൊതുസമൂഹം ഉണരണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.