കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കും.

നാലിനു രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങള്‍കൂടി മത്സര ഇനമായി അരങ്ങേറും. 249 ഇനങ്ങളിലായി 15,000ഓളം കുട്ടികള്‍ പങ്കെടുക്കും.


കലോത്സവത്തിലും കായികോത്സവത്തിലും ഗള്‍ഫ് മേഖലയിലെ കേരള സിലബസിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പങ്കെടുക്കാമെന്നതും ഇത്തവണത്തെ സവിശേഷതയാണ്.