കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ വെടിവച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ഡോ. ദീപ്തിമോള്‍ ജോസിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

പ്രതി 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നതും പരിഗണിച്ചാണു ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ നടപടി.


പ്രതി സ്ത്രീയാണെന്നതും മറ്റു കേസുകളൊന്നും നിലവിലില്ലെന്നതും കോടതി കണക്കിലെടുത്തു. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു.