ഗാന്ധിനഗർ: പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു കുട്ടിക്ക് ചികിത്സാ സഹായമായി 15,000 രൂപ വ്യവസായിയുടെ ഫോണിൽ വിളിച്ച് ഗൂഗിൾ പേ മുഖാന്തിരം തട്ടിയെടുത്ത കേസിലെ പ്രതിയെ ഗാന്ധിനഗർ പോലീസ് പിടികൂടി.

തിരുവനന്തപുരം കിളിയൂർ, വെള്ളറട സ്വദേശിയായ എറണാകുളം കാലടിയിൽ താമസിക്കുന്ന വിനീത് കുമാർ (35) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്ത് ടി. യുടെ നേതൃത്വത്തിൽ എസ്ഐ ജയപ്രകാശ്, സുശീലൻ പി.ആർ., എസ്‌സിപിഒ രഞ്ജിത്ത്, സിപിഒ അനൂപ് സുനു ഗോപി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

മേൽനടപടികൾക്കുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാൾ ഇതേതരത്തിൽ പോലീസ് ആണെന്ന് തെറ്റിധരിപ്പിച്ച് കേരളത്തിലെ പല സ്ഥലങ്ങളിലും സമാനമായ തട്ടിപ്പുകൾ നടത്തിയതായി അറിവായിട്ടുണ്ട്. ഈ സംഭവങ്ങളിലും കൂടുതൽ അന്വേഷണം നടത്തിവരികയാണ്.