x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

കായൽ കാക്കുന്ന രാഷ്‌ട്രീയം


Published: October 26, 2025 04:38 AM IST | Updated: October 26, 2025 04:38 AM IST

വേമ്പനാട്ടുകായൽ, ചെത്തിപ്പുഴ കായൽ എന്നിവയാൽ ചുറ്റപ്പെട്ടതാണ് തൈക്കാട്ടുശേരി പഞ്ചായത്ത്. 15 വാർഡുകളിൽ അഞ്ചു വാർഡുകൾ തീരദേശ വാർഡുകൾ. സിൽക്കാമണൽക്കുന്നുകളാൽ പ്രസിദ്ധമായിരുന്നു.

 

നേട്ടങ്ങൾ...

 

ബി. ഷിബു
(പ്രസിഡന്‍റ്
തൈക്കാട്ടുശേരി
പഞ്ചായത്ത്)

 • അതിദരിദ്ര ഗുണഭോക്താക്കൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് പഞ്ചായത്തിനെ അതി ദരിദ്ര മുക്ത പഞ്ചായത്താക്കി.
 • പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിച്ചു.
 • 252 കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് പരിചരണം.
 • റോഡുകൾക്കും നവീകരണത്തിനുമായി 25,286,988 രൂപ.
 • പൂച്ചാക്കൽ മാർക്കറ്റ് കാന നവീകരണം.
 • ജലസ്രോതസുകളുടെ സംരക്ഷണം.
 • സമ്പൂർണ സാക്ഷരത പ്രഖ്യാപനം.
 • അങ്കണവാടികൾ, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചു.
 • രണ്ടു കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു.

 

 കോട്ടങ്ങൾ...

വിമൽ രവീന്ദ്രൻ
പാർലമെന്‍ററി പാർട്ടി
ലീഡർ, ബിജെപി

 

 • കേന്ദ്ര സർക്കാർ പണം നൽകാൻ തയാറായിട്ടും തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞവർഷം തൊഴിൽ ആവശ്യപ്പെട്ട 50 % കുടുംബങ്ങൾക്കും 100 ദിനം തൊഴിൽ നൽകാൻ സാധിച്ചില്ല.
 • ഗ്രാമീണ റോഡുകളുടെ നിർമാണമടക്കമുള്ള ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തൊ

 

ഒറ്റ നോട്ടത്തിൽ


കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്നു. എല്ലാ മതവിഭഗത്തിലുള്ളവരും സൗഹാർദത്തോടെ കഴിയുന്നു. ജനസംഖ്യ 19,287. ഇതിൽ 9609 പുരുഷൻമാരും 9678 സ്ത്രീകളും. ആകെ 15 വാർഡുകൾ. സിപി എം-3, സിപിഐ-3, കേരള കോൺഗ്രസ്-1, കോൺഗ്രസ്-4, ബിജെപി-4. 99 ശതമാനം സാക്ഷരതയുള്ള ഗ്രാമം. വിദ്യാഭാസ, സാംസ്കാരിക, സാമൂഹിക സ്ഥാപനങ്ങൾ ധാരാളമുള്ള ഗ്രാമം.

Tags : local

Recent News

Up