പിടി വിടാതെ നീതിപീഠം: കുറുവ വിനോദസഞ്ചാര കേന്ദ്രത്തിൽ വികസന പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ
Thursday, July 4, 2024 5:42 AM IST
കൽപ്പറ്റ: വയനാട്ടിൽ വനം വകുപ്പിനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിൽ വിഭാവനം ചെയ്ത വികസന പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ.

ഹൈക്കോടതി ഇടപെടലാണ് ഇതിനു ആധാരം. അനുമതി നേടാതെ ദ്വീപിൽ നിർമാണം അരുതെന്നാണ് കോടതി നിർദേശം. കഴിഞ്ഞ 26ന് സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നന്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം നൽകിയത്.

ദ്വീപിൽ നിർമാണത്തിനു അനുമതി നൽകിയതു സംബന്ധിച്ച് കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് കുറുവ വിനോദസഞ്ചാര കേന്ദ്രം. ഇവിടെ കേന്ദ്രാവിഷ്കൃത നഗരവനം പദ്ധതിയിൽ രണ്ടു കോടി രൂപയുടെ പ്രവൃത്തിയാണ് ആസൂത്രണം ചെയ്തത്.

ഔഷധത്തോട്ടം, ഹാങ്ങിംഗ് ഗാർഡൻ, ഇന്‍റർപ്രട്ടേഷൻ സെന്‍റർ, ശുചിമുറികൾ, പാർക്കിംഗ് ഏരിയ, ദ്വീപിനെയും ജെവവൈവിധ്യത്തെയും കുറിച്ചു പഠനം നടത്തുന്നവരുടെ താമസത്തിനു സൗകര്യം, ബാംന്പു മ്യൂസിയം തുടങ്ങിയവ പ്രവൃത്തികളിൽ ഉൾപ്പെടും. കോടതി അനുവദിക്കാതെ പ്രവൃത്തികൾ നടത്താൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. കേരള പോലീസ് ഹൗസിംഗ് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി ചുമതല.

ജില്ലയിൽ വനം വകുപ്പിനു കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഫെബ്രുവരി രണ്ടാം പകുതി മുതൽ അടച്ചിട്ടിരിക്കയാണ്. കുറുവ ഇക്കോ ടൂറിസം സെന്‍റർ താത്കാലിക ജീവനക്കാൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പുൽപ്പള്ളിയിലുണ്ടായ ജനകീയ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചത്.

സൂചിപ്പാറ വെള്ളച്ചാട്ടം, ചെന്പ്ര പീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം, ബാണാസുര ട്രക്കിംഗ് സെന്‍റർ, വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി, മുത്തങ്ങ റേഞ്ചുകളുടെ ഭാഗങ്ങൾ എന്നിവയും ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രവർത്തനം വനം-വന്യജീവി വകുപ്പ് നിർത്തിവച്ചതിനുശേഷമാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവായത്.

മറ്റൊരു കേസ് പരിഗണിക്കവേയായിരുന്നു ഉത്തരവ്. ഇതിനെതിരേ ടൂറിസം കൂട്ടായ്മ സമർപ്പിച്ച ഹരജിയിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം കുറയ്ക്കൽ, ടിക്കറ്റ് നിരക്ക് വർധിപ്പിക്കൽ തുടങ്ങിയ നിർദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. ഹരജി തീർപ്പാക്കിയിട്ടില്ല.

വനം വകുപ്പിനു കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നത് ജില്ലയിൽ ടൂറിസം രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ടൂറിസം സംരംഭകരും വിനോദസഞ്ചാരകേന്ദ്രങ്ങളെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്നവരും പ്രയാസത്തിലാണ്. സംസ്ഥാനത്ത് ജില്ലയിൽ മാത്രമാണ് മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുന്നത്.

കുറുവ ദ്വീപിൽ നിർമാണം നടക്കുന്നില്ലെന്ന് ഡിഎഫ്ഒ

കൽപ്പറ്റ: പാരിസ്ഥിതിക പ്രാധാന്യമുള്ള കുറുവ ദ്വിപിൽ നഗരവനം പദ്ധതിയിൽ നിർമാണം നടക്കുന്നില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ അറിയിച്ചു.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നഗരവൻ യോജനയിൽ കുറുവ ദ്വീപിൽ പ്രവൃത്തികൾക്കു അംഗീകാരം ലഭിച്ചിരുന്നു. വനം വന്യജീവി വകുപ്പ് ഇതിനു 1.40 കോടി രൂപ അനുവദിച്ചു. സഞ്ചാരികളെ ആകർഷിക്കുന്നതിന് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ദ്വീപിന് പുറത്താണ് നഗരവനം പദ്ധതി വിഭാവനം ചെയ്തത്.

സഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടിയാണ് പ്രോജക്ടിൽ ഉൾപ്പെടുത്തിയിരുന്നത്. കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ നിർമാണച്ചുമതല ധാരണാപത്രം മുഖേന ഏറ്റെടുത്തിരുന്നു. എന്നാൽ എഗ്രിമെന്‍റിന് ശേഷം സാങ്കേതിക കാരണങ്ങളാൽ കോർപറേഷൻ നിർമാണം തുടങ്ങിയില്ല.

പ്രവൃത്തികൾക്ക് സൗത്ത് വയനാട് ഡിവിഷന് ലഭിച്ച 140 ലക്ഷം രൂപയിൽ 82.50 ലക്ഷം രൂപ ഫോറസ്റ്റ് ഡവലപ്മെന്‍റ് ഏജൻസി നിർദേശത്തെത്തുടർന്ന് തിരിച്ചേൽപ്പിച്ചതായും ഡിഎഫ്ഒ അറിയിച്ചു.