ലക്നോ: ഉത്തർപ്രദേശിൽ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ നാലു കുട്ടികൾ മരിച്ചു. 16 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12നും 17നും ഇടയിൽ പ്രായമുള്ള ഷെൽട്ടർ ഹോമിലെ രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണു മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സർക്കാർ പുനരധിവാസ കേന്ദ്രത്തിലായിരുന്നു സംഭവം. നിർജലീകരണത്തെ തുടർന്നായിരുന്നു മരണം. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ചു.


ആരോഗ്യ വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ കുട്ടികളെ സന്ദർശിച്ച് വിവരം ശേഖരിച്ചു. പുനരധിവാസ കേന്ദ്രത്തിൽനിന്ന് പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ എടുത്തിട്ടുണ്ട്.

അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. അനാഥരും മാനസിക വെല്ലുവിളികൾ നേരിടുന്നവരുമായ 147 കുട്ടികളാണ് ഈ കേന്ദ്രത്തിലുള്ളത്.