ചെന്നൈ: കേന്ദ്ര സർക്കാരിന്‍റെ വഖഫ് ഭേദഗതി ബില്ലിനെതിരേ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. മുസ്‌ലിം വിഭാഗത്തിന്‍റെ വിശ്വാസകാര്യങ്ങളിൽ കൈകടത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

മതസ്വാതന്ത്ര്യം ഹനിക്കുന്നതും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവകാശങ്ങളുടെ മേൽ കടന്നുകയറുന്ന നീക്കവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടപടിയിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. എന്നാൽ, ബിജെപി ഘടക കക്ഷിയായ അണ്ണാഡിഎംകെ ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളെല്ലാംതന്നെ പ്രമേയത്തെ അനുകൂലിച്ചു.

സംയുക്ത പാർലമെന്‍ററി സമിതിയിൽ അംഗങ്ങളായിരുന്ന രണ്ടു ഡിഎംകെ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കുകയോ അവരുടെ വാദങ്ങൾ പരിശോധിക്കുകയോ ചെയ്തില്ലെന്നും സ്റ്റാലിൻ പറഞ്ഞു.