നീറ്റിന്‍റെ പേരിൽ നീറ്റൽ
നീറ്റിന്‍റെ പേരിൽ നീറ്റൽ
Thursday, June 27, 2024 1:55 AM IST
സാബു ജോണ്‍

തിരുവനന്തപുരം: നീറ്റ്, നെറ്റ് ഉൾപ്പെടെ സർവമാന പരീക്ഷകളും കുളമായി മാറുന്പോൾ കേരളത്തിനു മിണ്ടാതിരിക്കാനാകുമോ? ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏതറ്റം വരെയും പോകാവുന്ന വിഷയത്തിൽ നിയമസഭയിൽ രണ്ടു മണിക്കൂർ ചർച്ച അരങ്ങേറി. പക്ഷേ ചില കാര്യങ്ങളിൽ അവർ രണ്ടു തട്ടിലായി.

തിരുവനന്തപുരം: നീറ്റ്, നെറ്റ് ഉൾപ്പെടെ സർവമാന പരീക്ഷകളും കുളമായി മാറുന്പോൾ കേരളത്തിനു മിണ്ടാതിരിക്കാനാകുമോ? ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏതറ്റം വരെയും പോകാവുന്ന വിഷയത്തിൽ നിയമസഭയിൽ രണ്ടു മണിക്കൂർ ചർച്ച അരങ്ങേറി. പക്ഷേ ചില കാര്യങ്ങളിൽ അവർ രണ്ടു തട്ടിലായി.

പരീക്ഷാക്രമക്കേടിനു കേന്ദ്ര സർക്കാർ ഉത്തരവാദിയാണെന്നും ബിജെപിക്ക് പങ്കാളിത്തമുണ്ടെന്നും കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നുമുള്ള കാര്യത്തിലെല്ലാം ഇരുപക്ഷത്തിനും ഒരേ അഭിപ്രായം. എന്നാൽ മാധ്യമങ്ങളുടെ പ്രതികരണത്തിന്‍റെ കാര്യത്തിൽ ഇരുപക്ഷവും രണ്ടു ചേരിയിലായി.

ഇത്രവലിയ ക്രമക്കേട് നടന്നിട്ടും മാധ്യമങ്ങൾ അതു വേണ്ട വിധത്തിൽ ചർച്ചയാക്കുന്നില്ലെന്ന് ഉപക്ഷേപം അവതരിപ്പിച്ച എം. വിജിൻ കുറ്റപ്പെടുത്തി. അത്രയൊന്നും ഗൗരവമില്ലാത്ത പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തിൽ അനാവശ്യ ചർച്ചകൾ നടത്തുകയും ചെയ്യുന്നു.

പിന്നാലെ പ്രസംഗിച്ച കോണ്‍ഗ്രസിലെ സജീവ് ജോസഫിനു വിഷയത്തിന്‍റെ ഗൗരവത്തിൽ സംശയമില്ല. എന്നാൽ ഈ വിഷയത്തിൽ മാധ്യമങ്ങൾ മുഖംതിരിച്ചു എന്നു പറയുന്നതിനോടു യോജിപ്പില്ല. യഥാർഥത്തിൽ മാധ്യമങ്ങളാണ് ഇതു പുറത്തുകൊണ്ടു വന്നത്. പൊതുപ്രവേശന പരീക്ഷകൾ കുറ്റമറ്റതാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞതിനു പ്രവചനസ്വഭാവം പോലുമുണ്ടായല്ലോ എന്ന് അദ്ഭുതപ്പെടുകയാണ് സജീവ്.

വിജിന്‍റെയത്ര കടുംപിടിത്തം യു. പ്രതിഭയ്ക്ക് ഇല്ലായിരുന്നു. മാധ്യമങ്ങൾ വാർത്തകൾ നൽകി എന്നു പ്രതിഭ സമ്മതിക്കുന്നു. പക്ഷേ കേന്ദ്ര സർക്കാരിനെതിരേയോ മന്ത്രിക്കെതിരേയോ ഒരക്ഷരം എഴുതുന്നില്ല. കുറച്ചെങ്കിലും നീതി കാട്ടിയത് ദീപിക ആണെന്ന് പ്രതിഭ സമ്മതിച്ചു.

ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ആകെ മൊത്തം ചോർച്ചയാണെന്നാണ് പ്രതിഭയുടെ പക്ഷം. തെരഞ്ഞെടുപ്പിൽ 400 സീറ്റ് എന്നു പറഞ്ഞിട്ട് അതു ചോർന്നു. പാർട്ടിയുടെ ഭൂരിപക്ഷം ചോർന്നു. ചോദ്യപേപ്പർ ചോർന്നു.

ഇപ്പോഴിതാ അയോധ്യയിലെ ക്ഷേത്രത്തിനും ചോർച്ച- പ്രതിഭ പറഞ്ഞു. ബിജെപിയുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിൽ കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ എന്തു സംഭവിക്കുമെന്ന് ഡോ. എം.കെ. മുനീർ ആശങ്കപ്പെട്ടു.

മുന്പു മധ്യപ്രദേശിൽ വ്യാപം അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ കേസുമായി ബന്ധമുള്ള അന്പതോളം പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം മുനീർ ഉയർത്തിക്കാട്ടി. പ്രവേശന പരീക്ഷകൾ ഉടച്ചുവാർക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ഭാഗം മുനീർ വായിച്ചു കേൾപ്പിച്ചു.

പ്രമേയത്തിന്‍റെ ഉള്ളടക്കത്തോടു പൂർണമായും യോജിച്ച ഡോ. മാത്യു കുഴൽനാടൻ ഒരു ബൈബിൾ വാക്യം ഉദ്ധരിച്ചപ്പോൾത്തന്നെ പിശകു തോന്നി. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന വാക്യം ഉദ്ധരിച്ചു കൊണ്ട് നമ്മളും ആത്മപരിശോധന നടത്തണമെന്നു പറഞ്ഞു.

പിന്നീട് കേരള സർവകലാശാല അസിസ്റ്റന്‍റ് പരീക്ഷാതട്ടിപ്പും പിഎസ്‌സി പരീക്ഷാക്രമക്കേടിനെക്കുറിച്ചുമൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ സ്പീക്കർ എ.എൻ. ഷംസീർ ഇടപെട്ടു. കുഴൽനാടൻ മാത്രമാണു പൊതുഅന്തരീക്ഷത്തിനു വിരുദ്ധമായി സംസാരിക്കുന്നതെന്നു സ്പീക്കർ പറഞ്ഞു.

നിങ്ങൾ പലപ്പോഴും ഒൗട്ട് ഓഫ് സിലബസിലേക്കു പോകുന്നു. ഗാലറിക്കുവേണ്ടി കളിക്കുന്നതിന്‍റെ കുഴപ്പമാണിത്. താൻ പ്രസംഗിക്കുന്പോൾ സ്പീക്കർ എപ്പോഴും ഇടപെടുന്നത് എന്തിനാണെന്ന് കുഴൽനാടൻ തിരിച്ചു ചോദിച്ചു.

മന്ത്രി ആർ. ബിന്ദു പ്രമേയം അവതരിപ്പിച്ചു സംസാരിച്ചപ്പോൾ കുഴൽനാടൻ ഉന്നയിച്ച വിഷയങ്ങളിലേക്കു കടന്നു. നാലു പതിറ്റാണ്ടു മുന്പു നടന്ന മെഡിക്കൽ മാർക്ക് തട്ടിപ്പിൽ മന്ത്രി തുടങ്ങിയപ്പോൾ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. സ്പീക്കർ എന്തുകൊണ്ട് ഇടപെടുന്നില്ല എന്നായിരുന്നു അവരുടെ ചോദ്യം.

പരീക്ഷയിൽ കോപ്പിയടിക്കുകയും അവർ തന്നെ പിന്നീട് സാമൂഹ്യാംഗീകാരം നേടുകയും ചെയ്യുന്നത് അപലപനീയമാണെന്നു പറഞ്ഞു മന്ത്രി കുഴൽനാടനു മറുപടി നൽകി.

ധനാഭ്യർഥന ചർച്ചയിൽ പ്ലസ്ടു സീറ്റ് വിഷയത്തിൽ ഡോ. കെ.ടി. ജലീലും മുസ്‌ലിംലീഗ് അംഗങ്ങളും തമ്മിലായിരുന്നു അങ്കം. ലീഗ് വിദ്യാഭ്യാസ കച്ചവടക്കാർക്കു വേണ്ടി നിൽക്കുന്നു എന്ന് ജലീലും ജലീലിന്‍റെ കാലത്ത് അംഗീകാരം കൊടുത്തത് സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്കായിരുന്നു എന്ന് ടി.വി. ഇബ്രാഹിമും ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.