നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: അപലപിച്ച് നിയമസഭ
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്: അപലപിച്ച് നിയമസഭ
Thursday, June 27, 2024 1:55 AM IST
തിരുവനന്തപുരം: നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും കേന്ദ്ര സർക്കാരിനെയും കുറ്റപ്പെടുത്തിയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും നിയമസഭ പ്രമേയം പാസാക്കി. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

ചോദ്യപേപ്പർ ചോർച്ചയ്ക്കു തെളിവില്ലെന്നാണ് കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതെന്നു പ്രമേയം അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ചൂണ്ടിക്കാട്ടി.

ഈ മാസം 14നു പ്രഖ്യാപിക്കാനിരുന്ന നീറ്റ് ഫലം തിടുക്കത്തിൽ ഈ മാസം നാലിനു പ്രഖ്യാപിച്ചതുതന്നെ സംശയം ജനിപ്പിക്കുന്ന കാര്യമാണെന്ന് ഉപക്ഷേപം അവതരിപ്പിച്ച എം.വിജിൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാർ നടത്തുന്ന സ്ഥാപനങ്ങളിൽ മുൻകാലങ്ങളിൽ ചെയ്തിരുന്നതു പോലെ സംസ്ഥാനംതന്നെ പ്രവേശന പരീക്ഷ നടത്തി പ്രവേശനം നടത്തുന്ന പഴയ രീതിയിലേക്കു മാറുന്നതിനുള്ള നീക്കം നടത്തണമെന്ന് ഡോ.എം.കെ. മുനീർ പറഞ്ഞു.

എന്നാൽ തൽക്കാലം പ്രമേയത്തിൽ മാറ്റം വരുത്തേണ്ടെന്നും പിന്നീട് വേണമെങ്കിൽ ആ നിലയിൽ മുന്നോട്ടു പോകാമെന്നും പാർലമെന്‍ററികാര്യമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തുടർന്ന് പ്രതിപക്ഷത്തിന്‍റെ കൂടി പിന്തുണയോടെ പ്രമേയം പാസാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.