കായൽ ടൂറിസത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി
കായൽ ടൂറിസത്തിന്‍റെ സാധ്യതകൾ  പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി
Thursday, June 27, 2024 1:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കായൽ ടൂറിസത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായാണ് ഹൗസ് ബോട്ടുകളെ ടൂറിസം മേഖലയ്ക്ക് പരിചിതമാക്കിയത്.

ആലപ്പുഴ ജില്ലയിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന ഹൗസ്ബോട്ട് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിച്ചു. കൊച്ചി വാട്ടർ മെട്രോയും സംസ്ഥാനത്തിന്‍റെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.

മാരിടൈം ബോർഡിന്‍റെയും തുറമുഖ വകുപ്പിന്‍റെയും സഹായത്തോടെ കേരളത്തിലെ ഹൗസ് ബോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്താനുള്ള നടപടികൾ നടന്നു വരികയാണ്. കായൽ ടൂറിസം നേരിടുന്ന പ്രധാന വെല്ലുവിളി മാലിന്യ സംസ്കരണമാണ്. ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിനായി കൂടുതൽ സജ്ജീകരണങ്ങളൊരുക്കും.

കേരളത്തെ ടൂറിസം ഇന്നോവേഷൻ ഹബ് ആക്കി മാറ്റുന്നതിനായി ടൂറിസം മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഇൻസെന്‍റീവ് കൊടുക്കാൻ തീരുമാനിച്ചതായും മന്ത്രി സി.കെ. ആശ, പി.പി. ചിത്തരഞ്ജൻ, കോവൂർ കുഞ്ഞുമോൻ, സി.ആർ. മഹേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി അറിയിച്ചു.

കാരവൻ ടൂറിസം പദ്ധതി തകർന്നതായുള്ള പ്രചാരണം ശരിയല്ല. പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് മുൻകൂട്ടി സൂചിപ്പിച്ചതാണ്. എന്നാൽ പദ്ധതിയെ ആകെ തകർക്കുന്ന നിലയിലാണ് ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത് സംസ്ഥാനത്തിന് ഗുണകരമല്ലെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.