കൈക്കൂലി: നഗരസഭ എഇയും ഇടനിലക്കാരനും റിമാൻഡിൽ
കൈക്കൂലി: നഗരസഭ എഇയും ഇടനിലക്കാരനും റിമാൻഡിൽ
Thursday, June 27, 2024 1:55 AM IST
തൊടുപുഴ: സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായ തൊടുപുഴ നഗരസഭ അസി എൻജിനിയർ സി.ടി. അജി, ഇടനിലക്കാരനായ റോഷൻ സർഗം എന്നിവരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

ഇവരെ 14 ദിവസത്തേക്ക് മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു. കേസിൽ പ്രേരണാക്കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ നോട്ടീസ് നൽകി വിളിച്ചു വരുത്തി വിശദമായി മൊഴിയെടുക്കുമെന്നും ഇതിനു ശേഷമായിരിക്കും തുടർ നടപടികളെന്നും വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.

പിടിയിലായ എൻജിനിയർ സി.ടി.അജിയുടെ തൊടുപുഴ കാഞ്ഞിരമറ്റത്തുള്ള വീട്ടിൽ ചൊവ്വാഴ്ച രാത്രി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 70,000 രൂപ കണ്ടെടുത്തു. ഇതിനുപുറമെ തുക എഴുതാത്ത ചെക്കുകൾ, മുദ്രപത്രങ്ങൾ എന്നിവയും പിടിച്ചെടുത്തു.

പണം പേപ്പറിൽ പൊതിഞ്ഞ് റബർ ബാൻഡിട്ട് കെട്ടി തുണികൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.