സെന്‍റ് തോമസ് ദിനമായ ജൂലൈ മൂന്നിനു നിയമസഭ ചേരില്ല
സെന്‍റ് തോമസ് ദിനമായ ജൂലൈ മൂന്നിനു  നിയമസഭ ചേരില്ല
Thursday, June 27, 2024 1:55 AM IST
തിരുവനന്തപുരം: സെന്‍റ് തോമസ് ദിനമായ ജൂലൈ മൂന്നിനു നിശ്ചയിച്ച നിയമസഭാ സമ്മേളനം ഒഴിവാക്കാൻ കാര്യോപദേശക സമിതിയോഗം തീരുമാനിച്ചു. നേരത്തേ നിശ്ചയിച്ച ഷെഡ്യൂളിൽ സെന്‍റ് തോമസ് ദിനത്തിൽ നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നു. 1952 ജൂലൈ മൂന്നിനാണ് ഒടുവിലായി സെന്‍റ് തോമസ് ദിനത്തിൽ നിയമസഭ ചേർന്നത്.

പുതിയ തീരുമാനം അനുസരിച്ച് ജൂലൈ 11ന് നിയമസഭയുടെ ബജറ്റ് സമ്മേളനം സമാപിക്കും. ജൂലൈ 25 വരെ നിയമസഭാ സമ്മേളനം ചേരാനായിരുന്നു നേരത്തേയുള്ള തീരുമാനം.

ജൂലൈ 11നകം വകുപ്പു തിരിച്ചുള്ള ധനാഭ്യർഥന ചർച്ചകളും ഉപധനാഭ്യർഥനയും പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യത്തിൽ സഭാ സമ്മേളനം ജൂലൈ 11ന് അവസാനിപ്പിക്കാൻ കഴിയുമെന്നു കാര്യോപദേശക സമിതിയിൽ പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷാണു നിർദേശം അവതരിപ്പിച്ചത്.

സമതി ഇത് അംഗീകരിച്ചു. പാർലമെന്‍റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകാതെയുണ്ടാകാൻ സാധ്യതയുള്ളതും നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിനുള്ള രാഷ്‌ട്രീയ കാരണമായി വിലയിരുത്തപ്പെടുന്നു.

കേരളത്തിൽ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

ഇനി ധനാഭ്യർഥന ചർച്ചകൾ ഒരു ദിവസം നാലും അഞ്ചും വകുപ്പിന്‍റേതു വീതം പരിഗണിക്കും. ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോയാൽ ഒരാഴ്ച കാത്തിരിക്കാതെ അടുത്ത ദിവസമോ അതിനടുത്ത ദിവസമോ മടങ്ങിയെത്തുന്ന വിധത്തിൽ ക്രമീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.