വിലക്കയറ്റം തടയാൻ സർക്കാർ നടപടിയില്ല; നിയമസഭയിൽനിന്ന് പ്രതിപക്ഷ വാക്കൗട്ട്
വിലക്കയറ്റം തടയാൻ സർക്കാർ നടപടിയില്ല; നിയമസഭയിൽനിന്ന് പ്രതിപക്ഷ വാക്കൗട്ട്
Thursday, June 27, 2024 1:55 AM IST
തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചു കയറിയിട്ടും വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.

വിലക്കയറ്റം കേരളത്തെയും ബാധിച്ചെന്നു സമ്മതിച്ച ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വിലക്കയറ്റം തടയാൻ സർക്കാർ നടപടികളുണ്ടാകുമെന്നു പറഞ്ഞു.

പച്ചക്കറിയുടെയും നിത്യോപയോഗസാധനങ്ങളുടെയും വില ഉയർന്നിട്ടും സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ഇല്ലാത്ത സാഹചര്യമാണെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ റോജി എം. ജോണ്‍ ആരോപിച്ചു. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാതെ സർക്കാർ നോക്കുകുത്തിയായിരിക്കുന്നു.

പച്ചക്കറി വില കുതിച്ചു കയറുന്പോൾ, വിപണി വിലയേക്കാൾ കൂടുതൽ തുകയാണ് സർക്കാർ സംവിധാനങ്ങളായ ഹോർട്ടി കോർപും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കേരളയും ഈടാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

വിലക്കയറ്റത്തെക്കുറിച്ചു ചോദിക്കുന്പോൾ, റേഷൻകടയിൽ അരിയുണ്ടെന്ന മറുപടിയാണ് ഭക്ഷ്യമന്ത്രി നൽകുന്നതെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സപ്ലൈകോയ്ക്കു നൽകാനുള്ള കുടിശികത്തുക സർക്കാർ നൽകാത്തതിനാൽ ഇവർക്കു വിപണിയിൽ ഇടപെടാൻ കഴിയുന്നില്ല. സബ്സിഡി 50 ശതമാനത്തിൽ നിന്ന് 35 ആക്കി കുറച്ചു.

കേരളത്തിൽ 50 മുതൽ 200 ശതമാനം വരെയാണ് വിലക്കയറ്റമെന്നും സാധാരണക്കാരുടെ ജീവിതം ദുഃസഹമായെന്നും സതീശൻ ആരോപിച്ചു.

ഇടുക്കിയിൽനിന്ന് പച്ചക്കറി ഉത്പന്നങ്ങൾ തെക്കൻ ജില്ലകളിൽ എത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

സപ്ലൈകോയ്ക്കു നൽകാനുള്ള പണം വൈകാതെ നൽകുന്നതിനു നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലും പറഞ്ഞു.

കാശുണ്ടാക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ കഴിയാതെ കേരളം പട്ടിണിയിലേക്കു നീങ്ങുകയാണെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.