മാലിന്യം നിറഞ്ഞ് ആലിക്കല്‍ കോളനി
Thursday, May 9, 2024 7:32 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ടൗണിന്‍റെ പ്രധാനഭാഗമായ 33ാം വാര്‍ഡ് ആലിക്കല്‍ കോളനി നിവാസികള്‍ മാലിന്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടുന്നു. ബൈപ്പാസില്‍ നിന്നു പെരിന്തല്‍മണ്ണ ടൗണിലെ ആശുപത്രികളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും മറ്റും എത്തിപ്പെടാന്‍ യാത്രക്കാര്‍ നടപ്പാതയായി ഉപയോഗിക്കുന്ന പ്രദേശം കൂടിയാണ് ഭാഗം.

ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും പരിസരവാസികളും അനിയന്ത്രിതമായി പുറന്തള്ളുന്ന മാലിന്യം കൃത്യമായി ശേഖരിക്കപ്പെടാത്തതാണ് മാലിന്യം നിറയാന്‍ കാരണം. രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണിത്.

അഥിതി തൊഴിലാളികള്‍ ക്വാര്‍ട്ടേഴ്സുകളില്‍ തിങ്ങിപ്പാര്‍ക്കുന്നതിനാലാണ് മാലിന്യ പ്രശ്നം രൂക്ഷമായിരിക്കുന്നതെന്നു പരിസരവാസികള്‍ പറയുന്നു. ജലജന്യരോഗ ഭീതിയിലാണ് കോളനി നിവാസികള്‍. റോഡിന്‍റെ ഇരുവശങ്ങളിലായി കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ യഥാസമയത്തു നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.