കോട്ടക്കല്‍: ഏഴ് കേര ഗ്രാമങ്ങള്‍ കൂടി മലപ്പുറം ജില്ലയില്‍ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കോട്ടക്കല്‍ ആയുര്‍വേദ കോളജ് മൈതാനത്ത് നടന്ന കോട്ടക്കല്‍ മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 69 കേരഗ്രാമങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. മലപ്പുറത്തെ ഒരു മണ്ഡലത്തെയും പദ്ധതിയില്‍ നിന്നു മാറ്റി നിര്‍ത്തിയിട്ടില്ല. 43 നാളികേര സംഭരണ കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. എവിടെയെങ്കിലും സംഭരണ കേന്ദ്രങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ കേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി കൂട്ടങ്ങളുള്ളത് മലപ്പുറം ജില്ലയിലാണ്. 4006 കൃഷിക്കൂട്ടങ്ങളാണ് ഇവിടെയുള്ളത്.

18 ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷനുകളും മലപ്പുറത്തുണ്ട്. പ്രശസ്തമായ തിരൂര്‍ വെറ്റിലയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ 108 ഉത്പന്നങ്ങളാണ് മലപ്പുറത്ത് നിന്ന് ഉത്പാദിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.