മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ കന്‍റോൺമെന്‍റ് ഏരിയയിലുള്ള മോസ്കിനുള്ളിൽ കടന്ന് ഹനുമാൻ ചാലിസ ചൊല്ലിയ ഹിന്ദു നേതാവിനെതിരേ പോലീസ് കേസെടുത്തു.

അഖില ഭാരത ഹിന്ദു സുരക്ഷാ സൻസ്ഥാൻ സംഘടനയുടെ ദേശീയ പ്രസിഡന്‍റ് എന്ന് അവകാശപ്പെട്ട സച്ചിൻ സിരോഹിക്കും ഇയാളുടെ കൂട്ടാളികൾക്കും എതിരേയാണ്, സമൂഹത്തിൽ വിദ്വേഷം പരത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളത്.


മോസ്ക് അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് ഇയാൾ അതിക്രമിച്ചു കയറിയത്.