ന്യൂഡൽഹി: പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും കേരള ഹൈക്കോടതി അഭിഭാഷകനുമായ പത്തനംതിട്ട സ്വദേശി നൗഷാദിന് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീംകോടതി.

കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്‍റെ നടപടി. കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നൗഷാദ് സുപ്രീംകോടതിയെ സമീപിച്ചത്.


കേസിൽ എതിർകക്ഷികളായ സംസ്ഥാന സർക്കാരിന് ഉൾപ്പെടെ നോട്ടീസ് അയച്ച കോടതി അഭിഭാഷകൻ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും നിർദേശിച്ചു. ഹർജിയിൽ തീർപ്പാക്കുന്നതുവരെ അറസ്റ്റ് അടക്കം തുടർനടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി.