ആഗ്ര: സമാജ് വാദി പാർട്ടിയുടെ രാജ്യസഭാ എംപിയായ റാംജി ലാൽ സുമന്‍റെ വസതിക്കു നേരേ ഇന്നലെ കർണിസേനയുടെ ആക്രമണം.

സുമന്‍റെ മകനാണ് ഇക്കാര്യം അറിയിച്ചത് ആക്രമണത്തിൽ നിരവധി കാറുകളും കസേരകളും ജനൽച്ചില്ലുകളും തകർന്നു. കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തന്‍റെ പിതാവിനെതിരേ അസഭ്യവർഷവും വീട് വളയുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നതായും മകൻ രഞ്ജിത് സുമൻ പറഞ്ഞു.


പോലീസിന് അതിക്രമത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നിട്ടും നിഷ്ക്രിയത കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു. പതിനാറാം നൂറ്റാണ്ടിലെ മേവാർ രാജാവായിരുന്ന രണ സംഗ രാജ്യദ്രോഹിയാണെന്നും അദ്ദേഹമാണ് മുഗൾ ചക്രവർത്തി ബാബറെ ഇന്ത്യയിലേക്കു കൊണ്ടുവന്നതെന്നും റാംജിലാൽ പറയുന്ന വീഡിയോ അടുത്തയിടെ വ്യാപകമായി പ്രചരിച്ചിരുന്നു.