ബംഗളുരു: കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന മഴ നഗരജീവിതത്തെ താറുമാറാക്കി. ഒട്ടേറെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. അംഗൻവാടികളും സ്കൂളുകളും അടച്ചിടാൻ ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണു മഴ മൂലം സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. നിരവധി മരങ്ങൾ കടപുഴകിയതോടെ പലപ്രദേശങ്ങളിലും വാഹനഗതാഗതത്തിനും തടസം നേരിട്ടു. നഗരത്തിൽ ഇന്നലെയും ഓറഞ്ച് അലേർട്ട് തുടർന്നു.