ന്യൂഡൽഹി: ആസാമിൽ 2021 മേയ് മുതൽ പിറ്റേ വർഷം ഓഗസ്റ്റ് വരെ നടന്ന 171 പോലീസ് ഏറ്റുമുട്ടലുകൾ സംബന്ധിച്ച് അന്വേഷണം ഉൾപ്പെടെ നടത്തിയ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി.

ആസാമിൽ ഏറ്റുമുട്ടലുകൾ വ്യാപകമാകുന്നതിൽ ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ഉജ്ജൽ ഭുയാനും അടങ്ങുന്ന ബെഞ്ച് നടുക്കം രേഖപ്പെടുത്തി.

പോലീസ് ഏറ്റുമുട്ടലുകൾക്കെതിരേ സമർപ്പിച്ച പൊതുതാത്പര്യഹർജി തള്ളിയ ഗോഹട്ടി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള അപ്പീലിലാണു സുപ്രീംകോടതിയുടെ നടപടികൾ.

ഹൈക്കോടതിയിൽ ആസാം സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പോലീസിന്‍റെ 171 ഏറ്റുമുട്ടൽ സംഭവങ്ങളെക്കുറിച്ചു വിശദീകരിച്ചത്. 56 പേർ മരിച്ചതായും 145 പേർക്കു പരിക്കേറ്റതായും സർക്കാർ സമ്മതിച്ചിരുന്നു.