പാലക്കാട്: അട്ടപ്പാടിയിൽ കർഷകനായ കൃഷ്ണസ്വാമി ആത്മഹത്യചെയ്തതിൽ വില്ലേജ് ഓഫീസറുടെ ഭാഗത്തു വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്.

അട്ടപ്പാടി ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ശ്രീജിത്താണ് ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകിയത്. സ്ഥലത്തിന്‍റെ രേഖകൾ പരിശോധിക്കുമെന്നു വില്ലേജ് ഓഫീസർ കൃഷ്ണസ്വാമിക്ക് ഉറപ്പുനൽകിയിരുന്നു.

രേഖകളുമായി എത്താനാണ് കൃഷ്ണസ്വാമിക്കു നിർദേശം നൽകിയിരുന്നത്. ഇതിനിടെയാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൃഷ്ണസ്വാമി നേരത്തേ നൽകിയ അപേക്ഷയിലും കൂടുതൽ അന്വേഷണം നടത്തുമെന്നു വില്ലേജ് ഓഫീസർ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.


തണ്ടപ്പേരിനായി അപേക്ഷപ്രകാരം ആവശ്യമായ സ്ഥലം ഇല്ലെന്നായിരുന്നു വില്ലേജ് ഓഫീസിൽനിന്നു നൽകിയ മറുപടി. .