തൃശൂർ: ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലും വൈഎംസിഎ തൃശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ കേരള കാരൾ കോന്പറ്റീഷൻ 2025 ‘ക്രിസ് ട്യൂൺസ് നോയൽ മെലഡീസ്’ഡിസംബർ 21നു വൈകുന്നേരം 5.30ന് കത്തീഡ്രൽ അങ്കണത്തിൽ നടക്കുമെന്നു വികാരി ഫാ. ജോസ് വല്ലൂരാൻ, പ്രോഗ്രാം ജനറൽ കൺവീനർ ഫാ. പ്രിജോവ് വടക്കേത്തല എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്‍റെ ഫൈനലിൽ പത്തു ടീമുകളാണ് പങ്കെടുക്കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കു യഥാക്രമം അന്പതിനായിരം, മുപ്പതിനായിരം, ഇരുപതിനായിരം രൂപവീതം സമ്മാനിക്കും. പതിനായിരം രൂപയാണു പ്രോത്സാഹനസമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്ക് അയ്യായിരം രൂപവീതം നല്കും.


പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ക്രിസ്മസ് ഗാനം ആലപിക്കുന്നതിന്‍റെ വീഡിയോയുടെ ഡോക്യുമെന്‍റ് ഫയൽ 9895647709 എന്ന നന്പറിലേക്ക് ഡിസംബർ 11ന് ഉച്ചയ്ക്കു 12നു മുന്പായി അയച്ചു രജിസ്റ്റർ ചെയ്യണം. സംഗീതജ്ഞരായ ഔസേപ്പച്ചൻ, ബേണി, മിൻമിനി, അമൽ ആന്‍റണി എന്നിവരാണു വിധികർത്താക്കൾ. സംഗീതസംവിധായകൻ ജെറി അമൽദേവ് സമ്മാനദാനം നിർവഹിക്കും.

പത്രസമ്മേളനത്തിൽ വൈഎംസിഎ പ്രസിഡന്‍റ് ജോജു മഞ്ഞില, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോസ് ചിറ്റാട്ടുകര, ഷാജി ചെറിയാൻ നടക്കാവുകാരൻ എന്നിവരും പങ്കെടുത്തു.