കൊച്ചി: പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍മാരെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചു നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരേ മാനനഷ്‌ടക്കേസ്. 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണു പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ എറണാകുളം സബ്‌കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

ഫെഫ്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടുമാസം മുന്പ് ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരേ സാന്ദ്രാ തോമസ് സംസാരിച്ചതാണു കേസിനാധാരം.

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രാ തോമസിന്‍റെ പരാമര്‍ശം. അവരിപ്പോള്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണ്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളിംഗ് അല്ല അവര്‍ ചെയ്യുന്നത്. അതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണവര്‍.

ഇതു കേള്‍ക്കുന്ന പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍മാര്‍ തനിക്കെതിരേ വന്നാലും യാഥാര്‍ഥ്യം ഇതാണ്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ വന്ന് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാം കട്ട് ചെയ്യും. തന്‍റെ കൂടെ പ്രവര്‍ത്തിച്ച പല പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍മാരും പൈസക്കാരായി ഫ്ലാറ്റും വീടും കാറുമെല്ലാം വാങ്ങിയിട്ടുണ്ട്. തനിക്കു മനസിലാകാത്ത രീതിയില്‍ മോഷ്‌ടിച്ചോളൂ എന്നു താന്‍തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്. അതും ഗതികെട്ടിട്ടാണു പറഞ്ഞത്.


ഫെഫ്ക വാളെടുക്കുന്നതു കൊണ്ടാണ് പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍മാരെ ഒഴിവാക്കാത്തത്. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാവിനില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് ഇപ്പോഴത്തെ മാനനഷ്‌ടക്കേസിലേക്കു നയിച്ചത്.

നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സാന്ദ്ര

അതേസമയം താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞതില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. കേസിനെ നിയമപരമായി നേരിടും.

വാര്‍ത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകള്‍ക്കപ്പുറം നിയമസംവിധാനങ്ങളില്‍നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.