കൊച്ചി: വിദേശത്തു മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രിയിലും ഇന്‍റേണ്‍ഷിപ്പ് അനുവദിക്കാന്‍ ഫീസ് നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

12 മാസത്തെ ഇന്‍റേണ്‍ഷിപ്പിന് പ്രതിമാസം 5000 രൂപ എന്നതോതില്‍ 60,000 രൂപ ഫീസായി ഈടാക്കുന്നതിനെതിരേ റഷ്യ, ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, ഗയാന തുടങ്ങിയ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്‍റ ഉത്തരവ്. ഫീസ് ഈടാക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് നിയമ വിരുദ്ധമെന്നു വിലയിരുത്തിയാണ് കോടതിനടപടി.


ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഇന്‍റേണ്‍ഷിപ്പിന് ഫീസ് ഈടാക്കാന്‍ അനുവദിക്കുന്നില്ലെന്നത‌ു കണക്കിലെടുത്താണ് ഉത്ത രവ്.