കോട്ടയം: ദീപികയുടെ ആഭിമുഖ‍്യത്തിൽ‌ ഭരണകർത്താക്കളെയും വിദഗ്ധരെയും കർഷകരെയുമെല്ലാം ഏകോപിപ്പിച്ച് നവകർഷക കേരളത്തിനായി സംഘടിപ്പിക്കുന്ന "നവകർഷക കേരളം’- സംവാദം ഇന്ന്.

കോട്ടയം എസ്എച്ച് മൗണ്ടിലുള്ള വിൻസെൻഷ‍്യൻ പ്രൊവിൻഷ‍്യൽ ഹൗസ് കോൺഫറൻസ് ഹാളിൽ ഉച്ചകഴിഞ്ഞ് 2.30നാണ് സംവാദം.


നവകേരളത്തിൽ കാർഷികമേഖലയുടെ നവനിർമിതിക്കായി ആശയങ്ങൾ സ്വരൂപിക്കുകയാണ് "നവകർഷക കേരളം' സംവാദത്തിന്‍റെ ലക്ഷ‍്യം.