തിരുവനന്തപുരം: ഭൂമിയുടെ പട്ടയരേഖ നഷ്‌ടമായാൽ പകരം അധികൃതരിൽ നിന്നുള്ള നിജസ്ഥിതി റിപ്പോർട്ട് പരിഗണിക്കുമെന്നും സാധാരണക്കാർക്കു പട്ടയം നൽകാൻ നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കുമെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.

തോട്, കുളം എന്നിവ ഇല്ലാതായതോടെ ആ ഭൂമിയും ഇനംമാറ്റി പതിച്ചു നൽകും. മറ്റു വകുപ്പുകളുടെ പക്കലുള്ള ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പട്ടയം നൽകും. മുമ്പു പഞ്ചായത്തുകൾ വില നൽകി വാങ്ങിയ ഭൂമി ജില്ലാതലത്തിൽ വിതരണം ചെയ്യാം. പാറ പുറമ്പോക്കുകളിൽ പാറ അളന്നു മാറ്റി ശേഷിച്ച ഭൂമി പതിച്ചുകൊടുക്കുന്നുണ്ട്.


ഒമ്പതു വർഷത്തിനിടെ 4.09 ലക്ഷം പേർക്കും നാലു വർഷത്തിനിടെ 2.23ലക്ഷം പേർക്കും പട്ടയം നൽകിയെന്നും സനീഷ് കുമാർ ജോസഫിന്‍റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.