ലൈംഗികാതിക്രമക്കേസുകള്‍: അതിജീവിതയുടെ ക്ഷേമമാണു പ്രധാനമെന്നു ഹൈക്കോടതി
ലൈംഗികാതിക്രമക്കേസുകള്‍: അതിജീവിതയുടെ ക്ഷേമമാണു പ്രധാനമെന്നു ഹൈക്കോടതി
Saturday, May 27, 2023 1:05 AM IST
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമക്കേസുകള്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കാനാകുമോയെന്ന കാര്യത്തില്‍ അതിജീവിതയുടെ ക്ഷേമത്തിനാണു പരമപ്രാധാന്യമെന്ന് ഹൈക്കോടതി.

ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള 46 ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിച്ചാണ് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.


വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുകള്‍, കുട്ടികളെ ഉറ്റബന്ധുക്കള്‍ പീഡിപ്പിച്ച കേസുകള്‍, പ്രണയത്തെ തുടര്‍ന്ന് കൗമാരക്കാര്‍ തമ്മിലുള്ള ശാരീരിക ബന്ധം തുടങ്ങിയ കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികളാണു സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. തീരുമാനമെടുക്കാന്‍ പൊതുമാനദണ്ഡമുണ്ടാക്കാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി ഓരോ കേസിലും വസ്തുത പരിഗണിച്ചു തീരുമാനമെടുക്കണമെന്നും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.