സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി പിടിയിൽ
Tuesday, March 26, 2024 7:56 AM IST
ശ്രീകണ്ഠപുരം: അനധികൃതമായി സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 16 കുപ്പി മദ്യവുമായി പ്രതി പിടിയിൽ. ചുണ്ടപ്പറമ്പ് രാജീവ് നഗറിലെ ടി.സി. മാത്യുവിനെ (62) ‌‌യാണ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവും സംഘവും പിടികൂടിയത്.

പയ്യാവൂർ കണ്ടകശേരിയിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യവുമായി പ്രതി പിടിയിലായത്. റെയ്‌ഡിന് പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് പി.എ. രഞ്ജിത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. ഷിബു, എം. രമേശൻ എന്നിവരുമുണ്ടായിരുന്നു.