കെ. സുധാകരൻ
Tuesday, April 23, 2024 7:56 AM IST
കണ്ണൂർ: കണ്ണൂർ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരൻ ധര്‍മടം, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി. ധര്‍മടം നിയോജക മണ്ഡലത്തിലെ പര്യടന പരിപാടിയുടെ ഉദ്ഘാടനം മമ്മാക്കുന്നില്‍ നടന്നു. നയിച്ചലത്ത് മുക്ക്, മുഴപ്പിലങ്ങാട്, പാച്ചാക്കര, ചാത്തോടം, സ്വാമികുന്ന്, ഒഴയില്‍ഭാഗം, എരുവട്ടി, പറമ്പായി, അണ്ടലൂര്‍ എന്നിവിടങ്ങളിലെ പര്യടനം ശേഷം ഉച്ചയോടെ മമ്പറം ടൗണില്‍ സമാപിച്ചു.

ഉച്ചതിരിഞ്ഞ് പടിക്കച്ചാലില്‍ നിന്നും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പര്യടനത്തിന് തുടക്കമായി 22 സ്ഥലങ്ങളിലെ സ്വീകരത്തിന് ശേഷം രാത്രി എടയന്നൂരിൽ സമാപിച്ചു.

നേതാക്കളായ കെ. ജയന്ത്, ആലിപ്പറ്റ ജമീല, എംഎല്‍എമാരായ മാത്യു കുഴല്‍നാടനും, ചാണ്ടി ഉമ്മനും, ഉമാതോമസും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മണ്ഡലത്തിലെ വിവിധയിട ങ്ങിളിലെ യോഗങ്ങളില്‍ പങ്കെടുത്തു പ്രസംഗിച്ചു.

എം.വി. ജയരാജൻ

കണ്ണൂർ: എൽഡിഎഫ് കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.വി. ജയരാജന്‍റെ പൊതുപര്യടനം സമാപിച്ചു. 21 ദിവസം നീണ്ടു നിന്ന പൊതുപര്യടനവും ആദ്യ ഘട്ടത്തിൽ 21 ദിവസം നടന്ന പര്യടനവും ഉൾപ്പെടെ നീണ്ട 42 ദിവസത്തെ പര്യടനമാണ് ഇന്നലെ സമാപിച്ചത്. രാവിലെ മുണ്ടേരി കൈപ്പക്കയിൽ മെട്ടയിൽ നിന്ന് തുടങ്ങിയ പര്യടനം രാത്രി 9.30 ഓടെ തോട്ടട ബസാറിലാണ് സമാപിച്ചത്. എകെജി മുക്ക്, നുച്ചിലോട് അത്തിക്കൽ പീടിക, കമാൽപീടിക, പുറവൂർ, കൂരൻമുക്ക്, പാറോത്തുംചാൽ, കുന്നത്ത് ചാൽ, മാതൃഭൂമി സ്റ്റോപ്പ്, സത്രം, തങ്കേക്കുന്ന്, താഴെ ചൊവ്വ, എളയാവൂർ സൗത്ത്, എളയാവൂർ കോളനി, വലിയകുണ്ട് കോളനി, കടാങ്കോട്,അതിരകം ഹോമിയോ ഡിസ്പെൻസറി, കറുവൻ വൈദ്യർ പീടിക, നന്ദിലത്തിന് സമീപം, കുറുവ, കടലായി, കിഴുന്നപ്പാറ, കക്കറ കോർണർ, അയ്യരാത്തുപാലം, കുണ്ടത്തിൽമൂല എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി വോട്ടഭ്യർഥിച്ചു.

വിവിധ കേന്ദ്രങ്ങളിൽ നടൻ ജയകൃഷ്ണനും എം.വി. ജയരാജന് വോട്ടഭ്യർഥിക്കാനെത്തി. മണ്ഡലം കൺവീനർ ജെയിംസ് മാത്യു, വി.ശിവദാസൻ എംപി, കെ.പി. സഹദേവൻ, എം. പ്രകാശൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. രാജേഷ് മന്ദമ്പേത്ത്, വെള്ളോറ രാജൻ, കെ.പി. പ്രശാന്തൻ, എം. ഉണ്ണികൃഷ്ണൻ, കെ. രാജീവൻ, ഒതയോത്ത് ബാലകൃഷ്ണൻ, അഷ്‌റഫ് കാഞ്ഞിരോട്, എം. ഗംഗാധരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ചൊവ്വാഴ്ച റോഡ് ഷേ രാവിലെ ഒന്പതിന് തളിപറമ്പിൽ നിന്നാരംഭിച്ച് രാത്രി എട്ടിന് വൻകുളത്ത് വയലിൽ സമാപിക്കും.

സി. രഘുനാഥ്

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യനം നടത്തി. അടുവാപ്പുറത്ത് ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് അജികുമാര്‍ കരിയില്‍ പര്യടനം ഉദ്ഘാടനം ചെയ്തു.

കേണല്‍ സാവിത്രി അമ്മ, ശ്രീഷ് മീനാത്ത്, വിനീഷ് ബാബു, സി. ബാബു, എസ്. സുമേഷ്, ടി.സി. മോഹനന്‍, അനീഷ് പനച്ചിക്കല്‍, കൊളച്ചേരി പഞ്ചായത്ത് മെമ്പര്‍ വി.വി. ഗീത എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് മലപ്പട്ടം, എട്ടേയാര്‍ , ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, കടൂര്‍മുക്ക്, ചെമ്മാടം, വൈദ്യര്‍കണ്ടി, കരിങ്കല്‍ക്കുഴി, പൊയ്യൂര്‍ റോഡ്, ചെക്കിയാട്ട് കാവ്, പൊക്കുണ്ട്, കരിമ്പം, മഴൂര്‍, പന്നിയൂര്‍, പടപ്പേങ്ങാട്, തടിക്കടവ്, വായാട്ടുപറമ്പ്, ആലത്തട്ട്, സി. പൊയില്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പുളിംപറമ്പ് സമാപിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കെ. സുധാകരന്‍റെ മാര്‍ക്‌സിസ്റ്റ് വിരുദ്ധത വെറും കാപട്യംമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇടതുപക്ഷം അനിവാര്യമാണെന്ന നിലപാടാണ് എപ്പോഴും കെ. സുധാകരന്‍ സ്വീകരിച്ചിട്ടുള്ളത്.

സിപിഎമ്മിനെ പുകഴ്ത്തുകയും തോളില്‍ കയ്യിട്ട് സ്വീകരിക്കുകയും ചെയ്യുന്ന നിലപാടാണ് എന്നും സുധാകരന്‍റേത്. തന്‍റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാര്‍ക്‌സിസ്റ്റ് വിരുദ്ധത സമര്‍ഥമായി മുതലെടുക്കുകയായിരുന്നു സുധാകരനെന്നും അദ്ദേഹം പറഞ്ഞു.നേതാക്കളായ റീന മനോഹരന്‍, കെ.വി. അജി, പ്രഭാകരന്‍ മാങ്ങാട്, രമേശന്‍ ചെങ്ങുനി, ശിവശങ്കരന്‍, പി.വി. അജയകുമാര്‍ തുടങ്ങിയവര് വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.