ഇഞ്ചുറി പറ്റാതെ ലെവർകൂസൻ
ഇഞ്ചുറി പറ്റാതെ  ലെവർകൂസൻ
Tuesday, September 24, 2024 12:09 AM IST
ലെവർകൂസൻ: അവസാന ഇഞ്ചുറി ടൈമിൽ വിക്‌ടർ ബോണിഫേസിന്‍റെ ഗോളിൽ ജർമൻ ബുണ്ടസ് ലിഗയിലെ നിലവിലെ ചാന്പ്യന്മാരായ ബെയർ ലെവർകൂസനു ജയം.

സ്വന്തം കളത്തിൽ രണ്ടു തവണ പിന്നിലായ ലെവർകൂസൻ 4-3ന് വൂൾവ്സ്ബർഗിനെ പരാജയപ്പെടുത്തി. ജയത്തോടെ ഒന്പതു പോയിന്‍റുമായി ലെവർകൂസൻ രണ്ടാം സ്ഥാനത്തെത്തി. 12 പോയിന്‍റുള്ള ബയേണ്‍ മ്യൂണിക്കാണ് ഒന്നാമത്.

അഞ്ചാം മിനിറ്റിൽ നോർദി മുകീലെയുടെ ഓണ്‍ ഗോൾ വൂൾവ്സ്ബർഗിനെ മുന്നിലെത്തിച്ചു. 14-ാം മിനിറ്റിൽ ഫ്ളോറിയൻ വിർട്സ് ലെവർകൂസനു സമനില നല്കി. ജൊനാഥൻ താ (32’) ലെവർകൂസനു ലീഡ് നൽകി. അഞ്ചു മിനിറ്റിനുശേഷം സെബാസ്റ്റ്യൻ ബോർനോവിലൂടെ വൂൾവ്സ് തിരിച്ചടിച്ചു. 45+1’ാം മിനിറ്റിൽ മാത്യാസ് സ്വാൻബർഗ് വൂൾവ്സ്ബർഗിനെ മുന്നിലാക്കി.


രണ്ടാം പകുതിയുടെ തുടക്കത്തിലേ (48’) പിയറോ ഹിൻകാപി ലെവറിനെ സമനിലയിലെത്തിച്ചു. മത്സരം സമനിലയെന്നു കരുതിയിരിക്കേയാണ് ബോണിഫേസ് (90+3’) വിജയഗോൾ നേടുന്നത്. ശനിയാഴ്ച ബയേണിനെതിരേയാണു ലെവർകൂസന്‍റെ അടുത്ത മത്സരം.

മറ്റൊരു മത്സരത്തിൽ സ്റ്റുട്ഗർട്ട് 5-1ന് ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.