ആക്രമണത്തിന്റെ പ്രേരണ വ്യക്തമല്ല. തീവ്രവാദബന്ധം തള്ളിക്കളയുന്നില്ലെന്നാണ് പോലീസ് പറഞ്ഞത്. അറസ്റ്റിലായ പ്രതി അറബ് വംശജനാണെന്നു സൂ ചനയുണ്ട്.
അക്രമിയെ പിടികൂടാനായി ജർമൻ പോലീസ് വെള്ളിയാഴ്ച രാത്രി മുതൽ വൻ തെരച്ചിലാണു നടത്തിയത്.
അക്രമിയെ ഉടൻ പിടികൂടി നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നൽകണമെന്നാണ് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് നിർദേശിച്ചത്.