കൊച്ചി: സ്വന്തം പണം കൊടുത്തു വാങ്ങിയ ഭൂമി, വഖഫ് ഭൂമിയായി മുദ്ര കുത്തപ്പെട്ടതുമൂലം ദുരിതമനുഭവിക്കുന്ന മുനമ്പം ജനതയുടെ കണ്ണീരിന് അറുതിവരുത്താൻ പുതിയ വഖഫ് നിയമ ഭേദഗതിയെ കേരളത്തിൽനിന്നുള്ള എംപിമാർ പിന്തുണയ് ക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്.

വഖഫ് നിയമ ഭേദഗതി നടപ്പാക്കാതെ മുനമ്പത്തെ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാകില്ല.അതുകൊണ്ടുതന്നെ മുനമ്പത്തെ 600 ൽ പരം കുടുംബങ്ങൾക്ക് വേണ്ടി നില കൊള്ളുവാൻ കേരളത്തിലെ ജനപ്രതിനിധികൾക്ക് ബാധ്യത ഉണ്ട് എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. അവർ നീതിക്കുവേണ്ടി നിലകൊള്ളണം.ഈ വിഷയത്തിൽ സഭാ നിലപാടിന് പൂർണപിന്തുണ അറിയിക്കുന്നു.

വഖഫ് നിയമഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമുദായനിലപാടിനൊപ്പം നിൽക്കുന്നവർക്കെതിരേ ഭീഷണി മുഴക്കാനും പിന്തിരിപ്പിക്കാനുമാണ് രാഷ്‌ട്രീയ നേതൃത്വങ്ങൾ ശ്രമിക്കുന്നെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.


വഖഫ് ബോർഡിനുള്ള അനിയന്ത്രിതമായ അവകാശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇല്ലാതാക്കണമെന്നും സിവിൽ നിയമപരിധിയിൽ വഖഫ് ബോർഡിനെ കൊണ്ടുവരുന്ന വിധത്തിൽ നിലവിലെ നിയമം പരിഷ്കരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പ്രസിഡന്‍റ് രാജീവ്‌ കൊച്ചുപറമ്പിൽ, ഡയറക്‌ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ ആവശ്യപ്പെട്ടു.