കൊച്ചി: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക. സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും സംവിധായകന്‍ പൃഥ്വിരാജിനും നടന്‍ മോഹന്‍ലാലിനുമെതിരേ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്ന ആക്രമണങ്ങളും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നു ഫെഫ്ക പത്രക്കുറിപ്പില്‍ അറിയിച്ചു.

സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വിമര്‍ശനം വ്യക്ത്യാധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാവരുത്.


സാര്‍ഥകമായ ഏതു സംവാദത്തിന്‍റെയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ഫെഫ്ക ചേര്‍ത്തു നിര്‍ത്തുന്നുവെന്നും ഫെഫ്ക പത്രക്കുറിപ്പില്‍ പറഞ്ഞു.