തിരുവനന്തപുരം: എന്പുരാൻ സിനിമ തന്‍റേടത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച പൃഥ്വിരാജിനും കൂട്ടുകാർക്കും അഭിവാദ്യങ്ങൾ നേർന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

ഇന്നലെ തിരുവനന്തപുരം കൈരളി തിയറ്ററിലെത്തി സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സിനിമയിലെ ഭാഗങ്ങൾ മുറിച്ചുമാറ്റേണ്ട കാര്യമില്ല.

ആവിഷ്കാര സ്വാതന്ത്ര്യം ഭാവിയിൽ എന്തായി മാറുമെന്നതിന്‍റെ ഉദാഹരണമാണ് എന്പുരാൻ വിവാദം. സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ കലയുടെ ഭാഗമാകുന്പോൾ അതിനെ അസഹിഷ്ണുതയോടെ കാണേണ്ട കാര്യമില്ല. ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ട് സിനിമ വന്നപ്പോൾ ആരും ഒന്നും പറഞ്ഞില്ല. ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമാണ്.


സംഘപരിവാർ ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമല്ല. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആവിഷ്കാര സ്വാതന്ത്ര്യത്തെ അവർ ചോദ്യംചെയ്യുകയാണ്. സിനിമയുടെ 17 ഭാഗങ്ങൾ വെട്ടിമാറ്റുന്നതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്നും അതിന്‍റെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.