കാലപ്പഴക്കം വന്ന വനനിയമങ്ങൾ പൊളിച്ചെഴുതണം: ജോയി കൊന്നക്കൽ
Saturday, October 1, 2022 12:38 AM IST
ശ്രീകണ്ഠപുരം: ഇന്ത്യയിൽ കാലത്തിന്‍റെ മാറ്റങ്ങൾക്കനുസൃതമായി വനം-വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് ജോയി കൊന്നക്കൽ ആവശ്യപ്പെട്ടു. വനനിയമങ്ങൾ നടപ്പാക്കുമ്പോൾ പലപ്പോഴും ജനപക്ഷ നിലപാടുകൾ വനംവകുപ്പ് സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് -എം ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാടും നാടും വേർതിരിച്ച് കൃത്യമായി അതിരടയാളങ്ങൾ ഇട്ടു കാട്ടിൽ തന്നെ കാട്ടുമൃഗങ്ങളെ പുറത്തുവിടാതെ സംരക്ഷിക്കണം. ജനങ്ങൾക്ക് ബുദ്ധിമുട്ട് വരുമ്പോൾ അവർക്ക് ആവശ്യമായ സഹായ ഹസ്തം നൽകാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയാറാകണം. തെരുവുനായ ശല്യങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്‍റ് ബിജു പുതുക്കള്ളിൽ അധ്യക്ഷത വഹിച്ചു. വി.വി. സേവി, തോമസ് ഇടക്കരക്കണ്ടം, ബിനു ഇലവുങ്കൽ, അമൽ കൊന്നക്കൽ, സണ്ണി മുക്കുഴി, ജിനോ പാറേമാക്കൽ, ജോളി പുതുശേരി, നോബിൻസ് ചെരിയപുറം, ജോണി കരിമ്പന, സി.എഫ്. രാജു, ഡെന്നിസ് വാഴപ്പള്ളി, ടോമി ആനിക്കൂട്ടം, ഷാജി കുറ്റിയാത്ത്, കുര്യാക്കോസ് കുമ്പുക്കൽ, ജോസ് മണ്ഡപം തുടങ്ങിയവർ പ്രസംഗിച്ചു.