കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർഥികളുടെ പഠനം ഇന്നുമുതൽ പുതിയ ക്ലാസ് മുറികളിൽ. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(ബിഎഐ)മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിർമിച്ചുകൈമാറി കെട്ടിടത്തിലെ മുറികളിലാണ് ഇനി ക്ലാസുകൾ നടക്കുക. ഉരുൾ ദുരന്തത്തിനുശേഷം വെള്ളാർമല സ്കൂൾ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് പ്രവർത്തിക്കുന്നത്.

ബിഎഐ എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമുള്ള കെട്ടിടമാണ് വിദ്യാലയത്തിന് നിർമിച്ചുനൽകിയത്. സ്കൂളിന് കൈമാറുന്നതിന് നാല് ക്ലാസ് മുറികളുടെയും ആറ് ശുചിമുറികളുടെയും നിർമാണം ബിഎഐ ജൂണ്‍ അവസാനത്തോടെ പൂർത്തിയാക്കും.

വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 460 ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 90 ഉം വിദ്യാർഥികളാണുള്ളത്. ആകെ 21 ഡിവിഷനുകളുണ്ട്.

ഇന്നു രാവിലെ 10ന് ബിഎഐ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ചേർന്ന് ബാൻഡ്മേളത്തിന്‍റെ അകന്പടിയോടെ കുട്ടികളെ സ്വീകരിക്കും. എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളിലെ അധ്യാപകരെ ബിഎഐയുടെ നേതൃത്വത്തിൽ ആദരിക്കും. മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കുന്ന ചടങ്ങ് ബിഎഐ ദേശീയ വൈസ് പ്രസിഡന്‍റ് എൻ. രഘുനാഥൻ ഉദ്ഘാടനം ചെയ്യും.

ബിഎഐ സംസ്ഥാന ചെയർമാൻ കെ.എ. ജോണ്‍സണ്‍, മുൻ ചെയർമാൻ സുരേഷ് പൊറ്റെക്കാട്ട്, സെക്രട്ടറി സൈജൻ കുര്യാക്കോസ് ഓലിയാപ്പുറം, ട്രഷറർ കെ. സതീഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ബിന്ദു, മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബു, സ്കൂൾ പ്രിൻസിപ്പൽ ഭവ്യ ലാൽ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് വി. ഉണ്ണിക്കൃഷ്ണൻ, പി.എം. ശ്രീജിത്ത്, മേപ്പാടി പഞ്ചായത്ത് അംഗം സി.കെ. നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.

രണ്ട് ലക്ഷം രൂപ ചെലവിൽ സ്കൂളിൽ രണ്ട് വാട്ടർ പ്യൂരിഫയറും പബ്ലിക് അഡ്രസ് സിസ്റ്റവും ബിഎഐയുടെ നേതൃത്വത്തിൽ ഇന്ന് ഒരുക്കും.