കൽപ്പറ്റ: ജനവാസമേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രാനുമതി തേടിയ സംസ്ഥാന സർക്കാരിന്‍റേത് ധീരമായ നടപടിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പ്രസ്താവനയിൽ പറഞ്ഞു.

ജില്ലയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് വന്യജീവി ഭീഷണി നേരിടുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമാക്കണമെന്നത് ജനങ്ങളുടെ ചിരകാല ആവശ്യമാണ്.

നിശ്ചയദാർഢ്യത്തോടെ ഇടതു സർക്കാർ നടത്തിയ ഇടപെടലുകളാണ് തുരങ്കപാതയ്ക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് സഹായകമായത്.

മക്കിമലയിലെ പട്ടയപ്രശ്നംപരിഹരിക്കുന്നതിന് റവന്യു മന്ത്രിയുടെ നിർദേശപ്രകാരം എടുത്ത തീരുമാനം നൂറുകണക്കിനു കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതാണെന്നും ബാബു പറഞ്ഞു.