തിരുവനന്തപുരം : ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയയാളെ തെരുവ് നായ കടിച്ചു പരിക്കേല്പിച്ചു. താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ അറുപത്തി മൂന്നുകാരനെ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ വച്ചായിരുന്നു തെരുവ് നായ ആക്രമിച്ചത്. അഴൂർ പഞ്ചായത്തിലെ ക്ഷേത്രം വാർഡിൽ ക്ഷേത്രത്തിന് സമീപം തെങ്കാഞ്ചിവിളാകം വീട്ടിൽ സതീന്ദ്ര (63) നാണ് നായയയുടെ കടിയേറ്റത്.

ആശുപത്രിക്കുള്ളിൽ തെരുവ് പട്ടികളുടെ ശല്യം അസഹ്യമാവുകയും, ചികിത്സക്കായി എത്തുന്ന രോഗികൾ നായകളുടെ ആക്രമണത്തിന് ഇരയാകുന്നതും പതിവായിട്ടും നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ പറഞ്ഞു.

വിഷയത്തിൽ ഫലപ്രദമായി നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി കോൺഗ്രസ് പാർട്ടി മുന്നിട്ടിറങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പം പരിക്കേറ്റയാളെ സന്ദർശിച്ച അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് എ.ആർ നിസാർ, വാർഡ് മെമ്പർ കെ. ഓമന, അഴൂർ വിജയൻ, എസ്.ജി അനിൽ കുമാർ, അനുരാജ്, അഴൂർ സന്തോഷ് എന്നിവരും അദ്ദേഹംത്തൊടൊപ്പമുണ്ടായിരുന്നു.