വെഞ്ഞാറമൂട്: വാമനപുരം മണ്ഡലവും ബ്ലോക്ക് പഞ്ചായത്തും വ്യവഹാര രഹിതമായി മാറ്റുന്നതിന്‍റെ ഭാഗമായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് തീരുവനന്തപുരം ജില്ല ലീഗൽ സർവീസ് അഥോറിറ്റിയുടെ സഹായത്തോടെ ആരംഭിച്ച ഗ്രാമക്കോടതിക്ക് കേരള ഹൈക്കോടതിയുടെ ആദരവ്.

തിരുവനന്തപുരത്ത് നടന്ന ജില്ലാ ലീഗൽ സർവീസ് മീറ്റിൽ ഡി.കെ. മുരളി എംഎൽഎയും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജി. കോമളവും ചേർന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജമന്ദാറിന്‍റെ സാന്നിധ്യത്തിൽ ഹൈക്കോടതി ജഡ്ജ് രാജാ വിജയരാഘവനിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.

പൗരാവകാശങ്ങളും നിയമ വ്യവസ്ഥയും എന്ന കൈപ്പുസ്തകത്തിന്‍റെ പ്രകാശന കർമ്മം കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് നിർവഹിച്ചു.