ന്യൂഡല്‍ഹി: ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി പേടിഎമ്മിന്‍റെ മാതൃകമ്പനിക്കും രണ്ട് അനുബന്ധ കമ്പനികള്‍ക്കും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്.

611 കോടി രൂപയുടെ വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് (ഒസിഎല്‍), മാനേജിംഗ് ഡയറക്ടര്‍, പേടിഎം അനുബന്ധ സ്ഥാപനങ്ങളായ ലിറ്റില്‍ ഇന്‍റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, നിയര്‍ബൈ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് നോട്ടീസ്.

ഒസിഎല്ലില്‍ 245 കോടിയും അനുബന്ധ സ്ഥാപനങ്ങളായ ലിറ്റില്‍ ഇന്‍റര്‍നെറ്റില്‍ 345 കോടിയുടെയും നിയര്‍ബൈ ഇന്ത്യയില്‍ 20.9 കോടിയുടെയും നിയലംഘനമാണ് ഇഡി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.


ഇഡിയില്‍നിന്ന് നോട്ടീസ് ലഭിച്ചതായി പേടിഎം സ്ഥിരീകരിച്ചു. അനുബന്ധ കമ്പനികളെ പേടിഎം ഏറ്റെടുക്കുന്നതിന് മുന്‍പ് ചില വീഴ്ചകള്‍ സംഭവിച്ചെന്നും ഒസിഎല്‍ വ്യക്തമാക്കി.

ലിറ്റില്‍ ഇന്‍റര്‍നെറ്റ്, നിയര്‍ബൈ ഇന്ത്യ എന്നിവ 2017ല്‍ പേടിഎം ഏറ്റെടുക്കുകയും പിന്നീട് ലയിപ്പിക്കുകയുമായിരുന്നു. ഇഡി നോട്ടീസിന്‍റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ നാലു ശതമാനത്തിലധികം ഇടിഞ്ഞു.