കൊച്ചി: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്വര്‍ണവ്യാപാരികളുടെ രണ്ടു സംഘടനകള്‍, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ എന്ന അതേ പേരില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും.

ഭീമാ ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ബുള്ളിയന്‍ ജ്വല്ലറി അസോസിയേഷന്‍ ദക്ഷിണമേഖല ചെയര്‍മാനുമായ ബി. ഗോവിന്ദനാണ് സംഘടനയുടെ ചെയര്‍മാന്‍. ജസ്റ്റിന്‍ പാലത്രയാണ് പ്രസിഡന്‍റ്. കെ.എം. ജലീല്‍ പാലക്കാട്-ജനറല്‍ സെക്രട്ടറി, ബിന്ദു മാധവ് ഭീമ കൊച്ചി-ട്രഷറര്‍, ബി. ഗിരിരാജന്‍ കോഴിക്കോട് ഭീമ, ഇസ്മയില്‍ കുട്ടി ഹാജി കായംകുളം-രക്ഷാധികാരികള്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് രണ്ടായ സംഘടന ഒന്നായതോടെ ഇനിമുതല്‍ സംസ്ഥാനത്ത് എകെജിഎസ്എംഎ സ്വര്‍ണഭവന്‍ എന്നപേരില്‍ സ്വര്‍ണത്തിന് ഒറ്റ വിലയാകും ഉണ്ടാകുകയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

സ്വര്‍ണ വില വര്‍ധന, അന്യായമായ പോലീസ് റിക്കവറി, ഇ വേ ബില്‍ പരിധി ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെത്തുടര്‍ന്ന് ചെറുകിട സ്വര്‍ണവ്യാപാരികളുടെ നിലനില്പ് പ്രതിസന്ധിയിലാകുന്ന സാഹചര്യം ഉടലെടുത്തതിനെത്തുടര്‍ന്ന് ഇരുവിഭാഗവും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ലയനം പൂര്‍ത്തിയായത്.


സംഘടനയുടെ ആസ്ഥാനമന്ദിരം ആലപ്പുഴയിലാണ്. നിലവിലുള്ള അവകാശത്തര്‍ക്ക കേസുകള്‍ പിന്‍വലിക്കും. ഏപ്രിലില്‍ സംസ്ഥാനത്തെ എല്ലാ ജ്വല്ലറി ഉടമകളുടെയും സംസ്ഥാന സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് എന്നതാണു സംഘടനയുടെ ലക്ഷ്യം.

കേരളത്തില്‍ ഇതു നടപ്പിലാക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏഴു സംസ്ഥാനങ്ങളും ഇതു പിന്തുടരുന്നുണ്ട്. രാജ്യത്താകെ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ആര്‍. പരമേശ്വരന്‍ പിള്ള, ഭീമ പട്ടര്‍, പി.ടി. ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ 1945ലാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചത്.

സംഘടനയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് 2013ല്‍ ഒരു വിഭാഗം മാതൃസംഘടനയില്‍നിന്ന് വിട്ടുമാറി ഇതേ പേരില്‍ മറ്റൊരു സംഘടനയ്ക്ക് തുടക്കം കുറിച്ചത്.

ബി. ഗോവിന്ദന്‍, ജസ്റ്റിന്‍ പാലത്ര, കെ.എം. ജലീല്‍ പാലക്കാട്, ജെയിംസ് ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.