ആയുർവേദ ഉച്ചകോടി സമാപിച്ചു
ആയുർവേദ ഉച്ചകോടി സമാപിച്ചു
Sunday, September 1, 2024 12:25 AM IST
കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍നിന്നു പ്രതിമാസം 100 കോടി രൂപ വരുമാനമുണ്ടാക്കാന്‍ കേരളത്തിലെ ആരോഗ്യമേഖലയ്ക്കു കഴിയുമെന്ന് കൊച്ചിയിൽ സമാപിച്ച ആയുർവേദ ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ആധുനിക ആരോഗ്യമേഖല ഇപ്പോള്‍ മെഡിക്കല്‍ വാല്യൂ സഞ്ചാരികളില്‍നിന്ന് പ്രതിമാസം ഏകദേശം 30-40 കോടി രൂപ നേടുന്നുണ്ടെന്ന് കേരള ഹെല്‍ത്ത് ടൂറിസം 11-ാം പതിപ്പിനെയും ആറാമത്തെ ആഗോള ആയുര്‍വേദ ഉച്ചകോടിയെയും അഭിസംബോധന ചെയ്തുകൊണ്ട് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ചെലവ് കുറഞ്ഞ ആരോഗ്യസേവനങ്ങള്‍ കേരളത്തിന്‍റെ സവിശേഷമായ നേട്ടമാണെന്ന് സിഐഐ കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ കോ-കണ്‍വീനറും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറുമായ പി.വി. ലൂയിസ് പറഞ്ഞു.


കെപിഎംജിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ചേര്‍ന്നു തയാറാക്കിയ കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ വിഷന്‍ 2030 റിപ്പോര്‍ട്ടില്‍ കേരളത്തിലെ ആരോഗ്യ മേഖലയിലേക്ക് മെഡിക്കല്‍ ടൂറിസം വഴി വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്‍റെ സാധ്യതകളെക്കുറിച്ച് പരാമര്‍ശമുണ്ട്.

മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍നിന്ന് 10 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനാണു കേരളം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ മൈക്കരെ ഹെല്‍ത്തിന്‍റെ സിഇഒ സെനു സാം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.