കരസേനാ ടാങ്ക് നദിയിൽ കുടുങ്ങി അഞ്ച് സൈനികർക്കു വീരമൃത്യു
കരസേനാ ടാങ്ക് നദിയിൽ കുടുങ്ങി അഞ്ച് സൈനികർക്കു വീരമൃത്യു
Sunday, June 30, 2024 1:59 AM IST
ലേ: ജമ്മുകാഷ്മീരിലെ ലഡാക്കിൽ നിയന്ത്രണരേഖയ്ക്കു സമീപം കരസേനയുടെ ടാങ്ക് അപകടത്തിൽപ്പെട്ട് ജൂണിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർക്കു വീരമൃത്യു. സൈനിക പരിശീലനത്തിന്‍റെ ഭാഗമായി നദി മുറിച്ചുകടക്കുകയായിരുന്ന സൈനികസംഘത്തിന്‍റെ റഷ്യൻ നിർമിത ടി-72 ടാങ്ക് മിന്നൽപ്രളയത്തിൽപ്പെടുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ലേയിൽനിന്ന് 148 കിലോമീറ്റർ അകലെ കിഴക്കൻ ലഡാക്കിലെ മന്ദിർ മോറിൽ ശ്യോക് നദിയിലാണ് അപകടം. രണ്ടു ടാങ്കുകൾ നദിയുടെ മറുഭാഗത്തേക്ക് നീങ്ങുന്നതിനിടെ മിന്നൽപ്രളയം അനുഭവപ്പെടുകയായിരുന്നു.

ഇതോടെ അഞ്ച് സൈനികരും ഒഴുക്കിൽപ്പെട്ടു. രക്ഷാസംഘം ഉടൻ സ്ഥലത്തെത്തിയെങ്കിലും അതിശക്തമായ അടിയൊഴുക്കുമൂലം സൈനികരെ രക്ഷിക്കാനായില്ല. എം.ആർ.കെ. റെഡ്ഡി, സുബ്ഹാൻ ഖാൻ, ഭൂപേന്ദ്ര നേഗി, ഇ. തൈബാം, എസ്. നാഗരാജു എന്നീ സൈനികർക്കാണു ജീവഹാനിയുണ്ടായത്.

ചൈനീസ് അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം ദൗലത്ബാഗ് ഓൾഡി (ഡിബിഒ) സൈനികതാവളത്തിൽ വിന്യസിച്ചിരിക്കുന്ന അന്പത്തിരണ്ടാം സായുധ റെജിമെന്‍റിൽനിന്നുള്ള സൈനികരാണ് അപകടത്തിൽപ്പെട്ടത്. പർവതമേഖലയിലെ മഞ്ഞുരുകുന്നതും മിന്നൽപ്രളയവും ഉൾപ്പെടെ നദിയിലെ ജലനിരപ്പ് ഉയർന്നതിനു കാരണമായതായി വിലയിരുത്തപ്പെടുന്നു.

ദുരന്തത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കരസേനാ തലവൻ ജനറൽ മനോജ് പാണ്ഡെ തുടങ്ങിയവർ അഗാധദുഃഖം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.