കൊച്ചി: അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാര്യരുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇഡി സമന്‍സ് അയച്ച മുപ്പതോളം പേരുടെ വിവരങ്ങള്‍ കണ്ടെത്തിയെന്നാണു വിവരം. ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.

വ്യവസായികളടക്കം ഒട്ടേറെ സന്പന്നരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രഞ്ജിത് വാര്യര്‍ക്കു രാഷ്‌ട്രീയ, ബിസിനസ് ബന്ധങ്ങളുണ്ടെന്നാണു വിവരം. രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും കേരളത്തിലും പുറത്തുമുള്ള ഉന്നത ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത സൗഹൃദമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.


ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക്

അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. ഒന്നാംപ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരേ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണു വിജിലന്‍സിന്‍റെ ശ്രമം.

അറസ്റ്റിലായ പ്രതികളുടെ ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. അതേസമയം വിജിലന്‍സില്‍നിന്നു കേസ് സംബന്ധമായ വിവരങ്ങള്‍ ഇഡി ഇതുവരെ തേടിയിട്ടില്ലെന്നാണ് അറിയുന്നത്.