ബ്രെത്ലൈസര് പരിശോധന നടത്തുന്നതിന് മുമ്പ് ഒരാഴ്ച്ചയില്‍ ശരാശരി ഒന്‍പത്,എട്ട്,ഏഴ് എന്നിങ്ങനെയായിരുന്നു മരണ നിരക്ക്. എന്നാല്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി അപകടം മൂലമുള്ള മരണം ആഴ്ച്ചയില്‍ രണ്ടായി.